പേശീക്ഷയം മൂലം കാലുകള്‍ തളര്‍ന്ന വിനീതയുടെ വിവാഹം നടന്നു
പേശീക്ഷയം മൂലം കാലുകൾ തളർന്ന് 14 വർഷമായി ചക്രക്കസേരയിൽ ജീവിക്കുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനം വി. വിനീതയുടെയും പാലക്കാട് തൃത്താല മച്ചിങ്ങൽ വീട്ടിൽ എം. സുബ്രഹ്മണ്യത്തിന്റെയും വിവാഹം മറ്റം മഹാദേവർ ക്ഷേത്രത്തിൽ നടന്നപ്പോൾ.
(വിവാഹ ശേക്ഷം വധു വിനീതയെ കാറിലേക്ക് വരൻ സുബ്രഹ്മണ്യം എടുത്തു കയറ്റുന്ന രണ്ടു ചിത്രമാണ് ഒടുവിൽ) സിപിഐ(എം) ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്‌മയിൽ സമാഹരിച്ച 3 ലക്ഷം രൂപയും വിവാഹ വസ്ത്രങ്ങളും വിനീതയ്ക്ക് കൈമാറിയിരുന്നു.
വാര്‍ത്ത, ചിത്രം: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്
Comments